കൃഷിക്കൊപ്പം കളമശ്ശേരി എങ്ങനെയാണ് വലിയ മാറ്റം സുഷ്ടിച്ചതെന്ന്
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഈ സ്റ്റോറി വിശദീകരിക്കുന്നു. മണ്ണ്
പരിശോധന വിഭാഗം, ഇറിഗേഷൻ, കൃഷി, തദ്ദേശ സ്വയംഭരണം,
തൊഴിലുറപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, സഹകരണം,
സർവ്വകലാശാലയും ഗവേഷണ കേന്ദ്രങ്ങളും ചേർന്നുള്ള ഏകോപിത
സംവിധാനമാണ് കൃഷിക്കൊപ്പം കളമശ്ശേരിയെ നയിക്കുന്നത്.
മണ്ഡലത്തിലെ ജലവിഭവമാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ 246കോടി
രൂപയുടെപദ്ധതിക്ക് അംഗികാരം നൽകി.
